newsroom@amcainnews.com

കാനഡയിൽ അടിയന്തിര വിഭാഗത്തിലെത്തുന്ന നിരവധി രോഗികൾക്ക് കാൻസർ സംശയം ഉണ്ടെങ്കിലും മതിയായ ചികിത്സ കൂടാതെ മടങ്ങുന്നതായി പഠനം

കാനഡയിൽ കാൻസർ സംശയിച്ച് അടിയന്തിര വിഭാഗത്തിൽ എത്തുന്നവർ മതിയായ ചികിത്സ കൂടാതെ വീട്ടിലേക്ക് മടങ്ങുന്നതായി പഠനം. അടിയന്തിര വിഭാഗത്തിൽ എത്തുന്ന നിരവധി രോഗികൾക്ക് കാൻസർ സംശയം ഉണ്ടെങ്കിലും, തുടർ പരിശോധനകളും ചികിത്സയും എപ്പോൾ ലഭിക്കും എന്ന് അറിയാതെ അവർ വീട്ടിലേക്ക് മടങ്ങേണ്ടി വരുന്നുണ്ടെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ.

ഒൻ്റാരിയോയിലെ ഡോക്ടർമാരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനം പ്രകാരം, ഫാമിലി ഡോക്ടർ ഇല്ലാത്തവരുടെ എണ്ണം കൂടുകയാണ്. പരിശോധനകൾക്കുള്ള മാസങ്ങളോളം നീളുന്ന കാത്തിരിപ്പും സാഹചര്യങ്ങൾ വഷളാക്കുന്നുണ്ട്. ഇതോടെ രോഗികൾക്ക് ഗുരുതര ഘട്ടത്തിൽ മാത്രമാണ് രോഗം സ്ഥിരീകരിക്കപ്പെടുന്നത്. ഒപ്പം മരണനിരക്കും കൂടുകയാണ്. അടിയന്തിര വിഭാഗം വഴിയുള്ള കാൻസർ നിർണയം സാധാരണ സംഭവമാകുന്നു എന്നും രോഗികൾ പലപ്പോഴും തുടർ ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുന്നുവെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

You might also like

യുഎസ് തീരുവ: മാർക്ക് കാർണിയ്ക്ക് പിന്തുണയുമായി പ്രീമിയർമാർ

IPC Midwest Region Annual Convention in San Antonio in September

ഐപിസി മിഡ്‌വെസ്റ്റ് റീജിയൻ വാർഷിക കൺവെൻഷൻ സെപ്റ്റംബറിൽ സാൻ അന്തോണിയോയിൽ

America sold the world a dream – and kept millions chasing it

ലോകത്തിന് സ്വപ്നങ്ങൾ വിറ്റ അമേരിക്ക; അതിനുപിന്നാലെ പായുന്ന ദശലക്ഷങ്ങൾ

Enes Kanter Freedom escorted out of Fever-Sky game after ugly exchange with WNBA star Natasha Cloud

ഈനസ് കാന്റർ ഫ്രീഡത്തെ ഫീവർ-സ്കൈ മത്സരത്തിനിടെ പുറത്താക്കി; ഡബ്ല്യു.എൻ.ബി.എ താരം നടാഷ ക്ലൗഡുമായി രൂക്ഷമായ വാക്പോര്

നിജ്ജാർ വധം: ഇന്ത്യയ്ക്ക് പങ്കില്ലെന്ന് ആവർത്തിച്ച് സഞ്ജയ് വർമ്മ

High Pound Rate Against the Rupee: Favorable Time to Send Money Home During Onam

രൂപയ്‌ക്കെതിരെ പൗണ്ടിന് ഉയർന്ന മൂല്യം; ഓണക്കാലത്ത് നാട്ടിലേക്ക് പണമയക്കാൻ അനുകൂല സമയം

Top Picks for You
Top Picks for You