newsroom@amcainnews.com

ഇസ്രയേൽ ഉപരോധത്തിൽ ഗാസയിൽ 57 പേർ പട്ടിണിമൂലം മരിച്ചു

ഗാസയിൽ 57 പേർ പട്ടിണിമൂലം മരിച്ചതായി ​ഗാസ സര്‍ക്കാര്‍. മരുന്നും അവശ്യ സാധനങ്ങളും വിലക്കി ഇസ്രയേൽ ഉപരോധം കടുപ്പിച്ചതോടെയാണ് ഗാസയിലെ സ്ഥിതി രൂക്ഷമായത്. ഏറ്റവും ഒടുവിൽ പോഷകാഹാരക്കുറവും നിർജലീകരണവുംമൂലം പെൺകുഞ്ഞാണ് മരിച്ചത്. പടിഞ്ഞാറൻ ഗാസയിലെ റാൻറ്റിസി ആശുപത്രിയിലാണ്‌ വേണ്ടത്ര ഭക്ഷണം ലഭിക്കാതെ പെൺകുഞ്ഞ്‌ മരിച്ചത്‌. ​

രണ്ട്‌ മാസത്തിലേറെയായി തുടരുന്ന ഉപരോധത്തില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാണ്‌. ആശുപത്രികളിൽ ആവശ്യത്തിന്‌ മരുന്നും ലഭ്യമല്ല.

You might also like

ബിൽ സി-5 പാസാക്കി സെനറ്റ്

ഇം​ഗ്ലീഷ് അറിയില്ല, അമേരിക്കയിൽ ബന്ധുക്കളും സുഹൃത്തുക്കളും ഇല്ല! ‘വിവാഹത്തിന്’ യുഎസിലെത്തിയ ഇന്ത്യൻ യുവതിയെ കാണാതായെന്ന് പരാതി

രേഖകളില്ലാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് ആല്‍ബര്‍ട്ട

പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 3,000 പേർക്ക് ക്ഷണം

കുടിയേറ്റ ചട്ടക്കൂട് ശക്തിപ്പെടുത്താൻ കാനഡ; കുടിയിറക്കപ്പെട്ടവർക്കും സ്കിൽഡ് അഭയാർഥികൾക്കും സ്ഥിരതാമസത്തിന് പുതിയ രൂപരേഖ

ഒൻ്റാരിയോ സയൻസ് സെന്ററിന് താൽക്കാലിക കേന്ദ്രമില്ല: ഇൻഫ്രാസ്ട്രക്ചർ മന്ത്രി

Top Picks for You
Top Picks for You