newsroom@amcainnews.com

ഇസ്രയേൽ ഉപരോധത്തിൽ ഗാസയിൽ 57 പേർ പട്ടിണിമൂലം മരിച്ചു

ഗാസയിൽ 57 പേർ പട്ടിണിമൂലം മരിച്ചതായി ​ഗാസ സര്‍ക്കാര്‍. മരുന്നും അവശ്യ സാധനങ്ങളും വിലക്കി ഇസ്രയേൽ ഉപരോധം കടുപ്പിച്ചതോടെയാണ് ഗാസയിലെ സ്ഥിതി രൂക്ഷമായത്. ഏറ്റവും ഒടുവിൽ പോഷകാഹാരക്കുറവും നിർജലീകരണവുംമൂലം പെൺകുഞ്ഞാണ് മരിച്ചത്. പടിഞ്ഞാറൻ ഗാസയിലെ റാൻറ്റിസി ആശുപത്രിയിലാണ്‌ വേണ്ടത്ര ഭക്ഷണം ലഭിക്കാതെ പെൺകുഞ്ഞ്‌ മരിച്ചത്‌. ​

രണ്ട്‌ മാസത്തിലേറെയായി തുടരുന്ന ഉപരോധത്തില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാണ്‌. ആശുപത്രികളിൽ ആവശ്യത്തിന്‌ മരുന്നും ലഭ്യമല്ല.

You might also like

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; നദികൾ കരകവിഞ്ഞു, മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും സ്കൂൾ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമടക്കം തകർന്നു

മധ്യപൂർവദേശത്ത് സമാധാനം; ട്രംപ് നിർദേശിച്ച വെടിനിർത്തൽ അംഗീകരിച്ച് ഇറാനും ഇസ്രയേലും

ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെയുള്ള രണ്ടാം വിവാഹം പാർട്ടിക്ക് വലിയ നാണക്കേടായി; മുൻ എംഎൽഎയെ പുറത്താക്കി ബിജെപി

ഫ്ലോറിഡയില്‍ കാനഡ പൗരന്റെ മരണം: അടിയന്തര റിപ്പോര്‍ട്ട് തേടി കാനഡ

ഇസ്രയേൽ–ഇറാൻ സംഘർഷത്തിനു പിന്നാലെ പേർഷ്യൻ കടലിടുക്കിൽ ജിപിഎസ് സ്പൂഫിങ്

14 വയസുകാരി തൂങ്ങി മരിച്ച സംഭവം: മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റി, ഒൻപതാം ക്ലാസുകാരി മരിക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമെന്ന് ബന്ധുക്കൾ

Top Picks for You
Top Picks for You